2009, ജൂൺ 25

പാഞ്ചാലിയുടെ വസ്‌ത്രാക്ഷേപ സമയത്ത്‌ നിശ്ശബ്ദനായിരുന്ന ഭീഷ്‌മരുടെ അവസ്ഥയാണ്‌ ഇന്ന്‌ അഴീക്കോടിന്‌. ദുര്യോധനനോടുള്ള കടപ്പാടുകൊണ്ടാണ്‌ നിശ്ശബ്ദനായതെന്ന്‌ അദ്ദേഹം പിന്നീട്‌ പറയുകയുണ്ടായി. ഇതുതന്നെയാണ്‌ പിണറായിക്കെതിരായ അഴിമതി ആരോപണത്തില്‍ അഴീക്കോട്‌ സ്വീകരിച്ച മാര്‍ഗവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ